സിപിഎം സമ്മേളനങ്ങളിലെ നേതാക്കളുടെ പരസ്പരവിരുദ്ധമായ നിലപാടുകളുടെ പേരിൽ ‘ചങ്കിലെ ചൈന’ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ചൈനയെ സംബന്ധിച്ച് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിക്കുന്ന നിലപാടുകൾ എക്കാലത്തും വിവാദമാകാറുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നതു പോലും ചൈനയെ അനുകൂലിക്കുന്നവരും അല്ലാത്തവരും എന്ന വേർതിരിവിന്റെ പേരിലായിരുന്നു. അറുപതു വർഷം മുൻപുണ്ടായ ‘ചൈന ചർച്ച’ സിപിഎം സമ്മേളനത്തോടനുബന്ധിച്ചു വീണ്ടും ഉയർന്നു വരുമ്പോൾ, പാർട്ടിയുടെ പിളർപ്പിലേക്കു നയിച്ച ചൈനാക്കഥയിലൂടെ...
അന്ന് കമ്യൂണിസ്റ്റ് പാർട്ടി പറഞ്ഞു: ചൈന ആക്രമിച്ചതല്ല, അത് ഇന്ത്യ-ചൈന യുദ്ധം മാത്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE