‘പട്ടയങ്ങളുടെ തമ്പുരാനാ’ണ് ഇടുക്കി ദേവികുളത്തെ മുൻ അഡീഷനൽ തഹസിൽദാർ എം.ഐ.രവീന്ദ്രൻ. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കാനും ഇതിൽ അർഹരായവർക്കു രണ്ടു മാസത്തിനകം പുതിയ പട്ടയം അനുവദിക്കാനും റവന്യു വകുപ്പ് ഉത്തരവിറക്കിയതു വൻ ചർച്ചയാകുകയാണ്. എം.ഐ.രവീന്ദ്രൻ എങ്ങനെ പട്ടയം രവീന്ദ്രനായി? രവീന്ദ്രൻ പട്ടയം നൽകാനുണ്ടായ സാഹചര്യമെന്ത്? രവീന്ദ്രൻ എല്ലാം പറയുന്നു...
'എന്നെ വ്യാജനാക്കിയത് വിഎസ്; സിപിഎം പട്ടയം നേടിയത് കൃഷിയുടെ പേരില്‍'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE