കോഴിക്കോട്∙ ജനുവരി 14ന് രാവിലെ തൊണ്ടയാട് പാലാട്ടുകാവിൽ എൻഎച്ച് ബൈപാസിനു സമീപമുള്ള കുറ്റിക്കാടുകൾക്കിടയിൽ കാട്ടുപന്നിയെ നാട്ടുകാർ കാണുന്നു. തലേന്ന് അതേ സ്ഥലത്താണു കാട്ടുപന്നി കാരണമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചത്. അപകടമുണ്ടാക്കിയ കാട്ടുപന്നിയാണിതെന്ന വാർത്ത പരന്നതോടെ ആളുകൾ കൂട്ടമായെത്തി. ഒപ്പം പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും. അധികം വൈകാതെ എംപാനൽഡ് ഷൂട്ടർ സി.എം.ബാലനെയും സ്ഥലത്തേക്കു വനംവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി.
വെടികൊണ്ട പന്നി കുതിച്ചു ചാടി, തോക്കിന്റെ പിടിവിട്ടു; പക്ഷേ, 67ലും തെറ്റില്ല ബാലന്റെ ഉന്നം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE