കോഴിക്കോട്∙ മൂന്നു വർഷം മുൻപ് പൊലീസ് നൽകിയ മുന്നറിയിപ്പ് ബാങ്കുകൾ കേട്ടില്ല. സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. എറണാകുളം, തൃശൂർ ജില്ലകളിൽ കഴിഞ്ഞ ദിവസം എടിഎം വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം ഉപയോഗിച്ചത് ആധുനിക സാങ്കേതിക വിദ്യയൊന്നുമല്ല. മൂന്നു വർഷം മുൻപ് കോഴിക്കോടും കണ്ണൂരും പ്രയോഗിച്ച അതേ നിസ്സാര ചെപ്പടി വിദ്യ തന്നെ: പണം പിൻവലിക്കുന്നതിനിടെ എടിഎമ്മിന്റെ വൈദ്യുതി ബന്ധം വിഛേദിക്കുക! ഒരിക്കൽ പിൻവലിച്ച പണം ബാങ്ക് വീണ്ടും അക്കൗണ്ടിലെത്തും!.
'എടിഎമ്മിൽ കയറി വൈദ്യുതി വിഛേദിക്കും, പണം പിൻവലിക്കും'; നേടിയത് ലക്ഷങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.