കർഷകർക്ക് ‘വാരിക്കുഴി’യൊരുക്കി വനം വകുപ്പ്; പന്നിവേട്ട ആർക്ക് കുരുക്കാകും?
Mail This Article
×
പന്നിയെ കൊന്നു കഴിഞ്ഞാൽ എന്തു ചെയ്യും എന്നതും ഇപ്പോൾ തർക്ക വിഷയമാണ്. തിരുവനന്തപുരം, തൃശൂർ മൃഗശാലയിലെ മാംസഭുക്കുകൾക്ക് ഭക്ഷണമായി ഇവയുടെ ഇറച്ചി നൽകണം എന്ന വാദമുണ്ട്. വനയാട് വന്യജീവി സങ്കേതത്തിൽ കഴുകന്മാർ ഏറെയുള്ള പ്രദേശത്ത് മാംസം എത്തിച്ച്, പക്ഷികൾക്ക് തീറ്റയായി നൽകണം എന്ന ആലോചനയും വനം വകുപ്പിൽ ഉണ്ടായി. എന്നാൽ പന്നിയെ വെടിവയ്ക്കുമ്പോൾ അവയുടെ ശരീരത്തിലേക്ക് എത്തുന്ന വെടിയുണ്ടയില്‍ അടങ്ങിയിരിക്കുന്ന..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.