‘വിസ്മയ കേസിന്റെ വിധി വരുന്നതിന്റെ തലേന്നു സുഹൃത്തായ പെൺകുട്ടി ഫോണിൽ വിളിച്ചു. ഭർതൃവീട്ടുകാർ ഭർത്താവിന്റെ പിന്തുണയോടെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു എന്നു പറഞ്ഞ് അവൾ കരയുകയായിരുന്നു. കൊടുത്ത സ്ത്രീധനം കുറഞ്ഞുപോയെന്നും വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ലെന്നും പറഞ്ഞായിരുന്നു പീഡനം. തന്റെ മകന് ഇതിലും മികച്ച പെണ്ണിനെയും കൂടുതൽ സ്ത്രീധനവും നേടാനുള്ള യോഗ്യതയുണ്ടായിരുന്നു എന്നുള്ള കുത്തുവാക്കുകളും. കുഞ്ഞിനെ ഓർത്തുമാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്ന് ആ കുട്ടി പറഞ്ഞപ്പോൾ ആശ്വാസവാക്കുകൾ ഒന്നുംതന്നെ മനസ്സിൽ തെളിഞ്ഞില്ല. ഒരുതരം മരവിപ്പു മാത്രം.
‘മികച്ച പെണ്ണും സ്ത്രീധനവും കിട്ടും; ഇഷ്ടമുള്ളത് കൊടുത്തോയെന്ന ചോക്കലേറ്റ്’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.