2012ലെ ജയ്പൂർ സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ യുഎസിലെ പ്രശസ്ത ടിവി അവതാരക ഓപ്ര വിൻഫ്രിയോടു മാധ്യമങ്ങൾ ചോദിച്ചു, ഇന്ത്യയെക്കുറിച്ച് എന്താണ് അഭിപ്രായം? ‘അമ്മയെ, അമ്മൂമ്മയെ, അച്ഛനെ, അപ്പൂപ്പനെ എല്ലാം സംരക്ഷിക്കുന്ന കുടുംബങ്ങൾ വളരെ മനോഹരം. എന്നാൽ, കുടുംബത്തെ ഇത്രയേറെ സ്നേഹിക്കുന്ന ഈ നാട് എന്തുകൊണ്ടാണു വിധവകളെ ഇങ്ങനെ തള്ളിക്കളയുന്നത്? അവരെ മനുഷ്യരായി പരിഗണിക്കാത്തത്?’ – ഇതായിരുന്നു ഓപ്രയുടെ മറുപടിയും മറുചോദ്യവും.
ഞാൻ മരിച്ചാൽ ഭാര്യയെ വിധവയാക്കാൻ വിടരുത്; മുദ്രപത്രമെഴുതി പ്രമോദ്, മാതൃക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.