ഞാൻ മരിച്ചാൽ ഭാര്യയെ വിധവയാക്കാൻ വിടരുത്; മുദ്രപത്രമെഴുതി പ്രമോദ്, മാതൃക
Mail This Article
×
എന്റെ സഹപ്രവർത്തകൻ കോവിഡ് ബാധിച്ചു മരിച്ചു. ആ വീട്ടിൽ പോയ ദിവസമാണ് ഇനി ഈ മെല്ലെപ്പോക്കു പറ്റില്ലെന്ന് ഉറപ്പിച്ചത്. അവിടെ അദ്ദേഹത്തിന്റെ ഭാര്യയുടെ നെറുകയിലെ സിന്ദൂരം മായ്ക്കുകയും മംഗല്യസൂത്ര (താലി) അഴിക്കുകയും വളകൾ പൊട്ടിക്കുകയും ചെയ്യുകയായിരുന്നു. അരുതേ അരുതേ എന്ന് അവർ ഉറക്കെ നിലവിളിച്ചു. ഭർത്താവുമൊത്തുള്ള ജീവിതത്തിന്റെ ഓർമകളൊന്നും ഇല്ലാതാക്കല്ലേ എന്നു വിലപിച്ചു... Widows, Pramod Sinjathe, India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.