ലക്ഷദ്വീപിൽനിന്നു വൻകരയിലേക്കും തിരിച്ചുമുള്ള കപ്പൽ സർവീസുകളിൽ വൻ കുറവു വന്നത് നാട്ടുകാരെ ദുരിതത്തിലേക്കു തള്ളിയിട്ടിരിക്കുകയാണ്. ടിക്കറ്റ് കിട്ടാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നു. ഏതാനും ദിവസത്തെ താമസത്തിനുള്ള പണവുമായി കൊച്ചിയിൽ കപ്പലിറങ്ങിയ പലരും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കിട്ടാതായതോടെ കയ്യിലുള്ള പണം മുഴുവൻ തീർന്നു വഴിയോരത്ത് അന്തിയുറങ്ങേണ്ട ഗതികേടു പോലുമുണ്ടായി. ആരാണ് ഇതിനു പിന്നിൽ?
Premium
കപ്പലില്ലാത്തതോ കേരളബന്ധം മുറിക്കാനുള്ള 'ഖോഡ' തന്ത്രമോ?കടലിൽ കുടുങ്ങി ലക്ഷദ്വീപ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.