സിപിഎമ്മും അതിന്റെ മുഖ്യമന്ത്രിയും ആക്രമണങ്ങൾക്ക് വിധേയനാകുന്ന ഈ വേളയിൽ പ്രതിരോധത്തിനു മുന്നിൽ നിൽക്കുന്ന സഖാക്കളിൽ പ്രധാനിയാണ് മുതിർന്ന നേതാവും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലൻ. വിഎസ് സർക്കാരിലും ഒന്നാം പിണറായി സർക്കാരിലും മന്ത്രി ആയിരുന്ന ചുരുക്കം നേതാക്കളിൽ ഒരാൾ കൂടിയാണ് ബാലൻ. പാർലമെന്ററി രംഗത്ത് സിപിഎമ്മിന്റെ മുഖങ്ങളിൽ ഒരാളായിരുന്ന മുൻ ലോക്സഭാംഗം കൂടിയായ ബാലൻ ഇന്ന് സംഘടനാ രംഗത്താണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാർട്ടി ആസ്ഥാനമായ എകെജി സെന്ററിലെ നേതൃനിരയുടെ ഭാഗമായി പ്രവർത്തിക്കുന്ന അദ്ദേഹം സഹപ്രവർത്തകർക്കും പുതിയ തലമുറയിൽ പെട്ടവർക്കും ഏതു സമയത്തും ആശ്രയിക്കാവുന്ന ഉറ്റസഖാവായാണ് അറിയപ്പെടുന്നത്.
Premium
സിബിഐയെ കേന്ദ്രം വയ്ക്കട്ടെ, ആരു തടസ്സം? പ്രശ്നം വരുമ്പോൾ പിണറായി സുഖമായി ഉറങ്ങും, കെ.സുധാകരനെ കോൺഗ്രസ് പുറന്തള്ളും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.