സഹോദരിയെ പോലും മാനഭംഗപ്പെടുത്തുന്ന രാസലഹരി; ആ 3 പേരുടെ ജീവനെടുത്തതും ആര്?
Mail This Article
×
‘കേരളത്തിലെ ഏതെങ്കിലും ജയിലിലെ സ്ഥിതി നോക്കുക, പരോളിലിറങ്ങി അയാൾ ഏത് ലഹരി ഉപയോഗിച്ചാലും ഒരു പരിശോധനയുമില്ല. തന്നെയുമല്ല പരോൾ കഴിഞ്ഞ് അകത്തേക്കു കയറുമ്പോൾ ബീഡിയോ കഞ്ചാവോ അയാളുടെ അരയിലുണ്ടോ എന്നു തപ്പി നോക്കും. ഒരു മുറിബീഡി പിടിച്ചാൽ വലിയ കാര്യമായി ആഘോഷിക്കും..’ കോട്ടയം ജില്ല മുൻ പൊലീസ് മേധാവി എൻ. രാമചന്ദ്രൻ സംസാരിക്കുന്നു, എന്തുകൊണ്ട് ഡ്രഗ് ഡിറ്റക്‌ഷൻ കിറ്റ് അനിവാര്യം?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.