ADVERTISEMENT

കഴിഞ്ഞ ഡിസംബർ ഏഴു മുതലാണ് പെറു കലാപ സമാനമായ അവസ്ഥയിലേക്ക് എത്തിയത്. പ്രസിഡന്റായിരുന്ന ഇടതുപക്ഷ നേതാവ് പെദ്രോ കാസ്റ്റില്ലോയെ പുറത്താക്കിയതോടെയാണിത്. പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിര‍ഞ്ഞെടുപ്പിന് ഉത്തരവിട്ടതിനു പിന്നാലെ കാസ്റ്റില്ലോയെ ഇംപീച്ച് ചെയ്തു. ഇതോടെയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വൻ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ഇന്നു രാജ്യത്തിന്റെ 40 ശതമാനത്തോളം ഭാഗത്ത് പ്രക്ഷോഭങ്ങൾ നടക്കുകയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com