ADVERTISEMENT

നാഗാലാൻഡിന്റെ നിയമസഭാ ചരിത്രത്തിൽ ഇതുവരെ സ്ത്രീകളൊന്നും എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 1963–ല്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന 13 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതായിരുന്നു സ്ഥിതി. ഇത് നിയമസഭയിലെ മാത്രം കാര്യമല്ല. 2022–ല്‍ മാത്രമാണ് സംസ്ഥാനത്തുനിന്ന് ഒരു സ്ത്രീയെ രാജ്യസഭയിലേക്ക് അയച്ചത്. മഹിളാ മോർച്ചയുടെ നാഗാലാൻഡ് സംസ്ഥാന അധ്യക്ഷയായിരുന്ന ഫാങ്നോൺ കൊന്യാക്കാണ് സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിയ ആദ്യ വനിത. യുഡിഎഫ് സ്ഥാനാർഥിയായി 1977–ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാണോ എം. ഷൈസയാണ് ഇതിനു മുൻപ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വനിത.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com