ADVERTISEMENT
ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണ വില ഈ വർഷത്തെ ഉയർന്ന നിലയിൽ. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 66.25 ഡോളറിലെത്തി. സൗദി ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങളും റഷ്യയും ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തിയതാണു വില കൂടാൻ കാരണം. ഉൽപാദനത്തിൽ പ്രതിദിനം 12 ലക്ഷം ബാരൽ കുറവു വരുത്താനാണ് തീരുമാനമെങ്കിലും, സൗദി ലക്ഷ്യമിട്ടതിനേക്കാൾ നിയന്ത്രണം വരുത്തിയിട്ടുണ്ട്. യുഎസ്– ചൈന വ്യാപാര തർക്കങ്ങൾക്കു പരിഹാരമാകുമെന്ന പ്രതീക്ഷയും വില വർധിക്കാൻ കാരണമായി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com