‘‘പട്ടിണി എന്നുപറഞ്ഞാൽ പോരാ, മുഴുപ്പട്ടിണിയാണ് മക്കളെ. പുലർച്ചെ 2 മണി മുതൽ ഇവിടെ വന്നിരിക്കുകയാണ്. ഇപ്പോൾ സമയം 9 കഴിയുന്നു. ഇതുവരെ ഒരുകുട്ട മീൻപോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇങ്ങനെയാണെങ്കിൽ ട്രോളിങ് നിരോധനംകൂടി വന്നുകഴിയുമ്പോൾ ഞങ്ങളുടെ അവസ്ഥ എന്തായിത്തീരുമെന്ന് അറിയില്ല.’’ ശക്തികുളങ്ങര ഹാർബറിൽ ഒഴിഞ്ഞ മീൻകുട്ടയുടെ മുന്നിൽനിന്ന് സംസാരിക്കുമ്പോൾ കർമലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കർമലി ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇനിയുള്ള 2 മാസങ്ങൾ വറുതിയുടേതാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com