സ്റ്റീൽ പാത്രത്തിലോ ചെറിയ തുണി സഞ്ചിയിലോ അരി നേർച്ചയായി സ്വീകരിക്കാൻ വീട്ടിലെത്തിയിരുന്നവരുടെ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം ഓർമയില്ലേ. വേളാങ്കണ്ണി പള്ളിയിലേക്ക് നേർച്ചകൊടുക്കാനാണ് ഇവർ വരുന്നതെന്നും ദിവസങ്ങൾ നീണ്ട യാത്രയാണിതെന്നും ഒരു പക്ഷേ വീട്ടിലെ മുതിർന്നവർ പറഞ്ഞു തന്നിരിക്കാം. ഏവർക്കും ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത സംഭവങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്ന, വീണ്ടും പോകാൻ ആഗ്രഹിക്കുന്ന നാടായി തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി മാറിയതിനു പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com