സദ്ദാമിന്റെ യുദ്ധവും കടലും കടന്ന ധൈര്യം: കൽപനയുടെ ‘പിൻഗാമി’: സുനിതയുടെ ബഹിരാകാശ സ്വപ്ന സഞ്ചാരം

Mail This Article
×
1965 സെപ്റ്റംബർ 19ന് യുഎസിലെ ഒഹായോ സ്റ്റേറ്റിൽ ഉൾപ്പെടുന്ന യൂക്ലിഡിൽ ജനിച്ച ഒരു പെണ്‍കുട്ടി. പിതാവ് ഇന്ത്യൻ വംശജനായ ദീപക് പാണ്ഡ്യ. അമ്മ സ്‌ലൊവേനിയൻ- അമേരിക്കൻ വംശജയായ ബോണി പാണ്ഡ്യ. വർഷങ്ങൾക്കിപ്പുറം ഇന്ന് ശാസ്ത്രലോകം ചർച്ച ചെയ്യുന്ന പേരുകളിലൊന്നാണ് സുനിത വില്യംസിന്റേത്. ബഹിരാകാശ യാത്രയ്ക്ക് അമേരിക്കയുടെ സ്പേസ് ഏജൻസിയായ നാസ തിരഞ്ഞെടുത്ത രണ്ടാമത്തെ ഇന്ത്യൻ വംശജ. ‘മറ്റുള്ളവരുടെ അഭിപ്രായത്തിന് കാത്തുനിൽക്കരുത്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. അതിനോട് ആത്മാർഥമായി ചേർന്നു നിൽക്കുക’ ഒരിക്കൽ സുനിത പറഞ്ഞ വാക്കുകൾ. ആകാശത്തും കടലിലും യുദ്ധഭൂമിയിലും വരെ തന്റെ സ്വപ്നങ്ങളെ പിന്തുടർന്നു സഞ്ചരിച്ചു ആ പെൺകുട്ടി.
English Summary:
From Sea to Space: The Inspiring Journey of Astronaut Sunita Williams
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.