'കത്തുന്ന ചിതയ്ക്കരികിൽ രണ്ട് പുരുഷൻമാർ നീളമുള്ള മുളയുമായി നിന്നു. ഈ സമയം ഒരു യുവതി സ്വയം ചിതയിലേക്ക് എടുത്തു ചാടി. പൊള്ളലേറ്റ വേദനയാൽ അവൾ പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ ഒരാൾ മുളകൊണ്ട് അവളെ കുത്തി വീണ്ടും ചിതയിലേക്കിട്ടു...' 1822ൽ ബംഗാളിൽ നിന്നും പ്രസിദ്ധീകരിച്ച ‘കൽക്കട്ട റിവ്യൂ’ ദ്വൈവാരികയിൽ വന്ന സതിയെ കുറിച്ചുള്ള റിപ്പോർട്ടാണിത്. ഇതു വായിച്ച്, വളരെ പണ്ട് ഏതോ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന ദുരാചാരങ്ങളിൽ ഒന്നുമാത്രമാണ് സതി എന്ന് കരുതരുത്. അടുത്ത കാലത്തും നമ്മുടെ രാജ്യത്തു സംഭവിച്ചു ഈ ദുരാചാരം. അതെ

loading
English Summary:

The Tragic Tale of Roop Kanwar: India's Last Recorded Sati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com