‘എന്റെ അച്ഛനെ ജീവിപ്പിക്കാമോ’: അന്ന് ആ കുഞ്ഞുമോൾ ചോദിച്ചപ്പോൾ ഗുരുവും കരയുകയായിരുന്നു; നൂറിലും നിത്യം ഗുരുസ്നേഹം

Mail This Article
×
‘നമസ്കാരം. ഞാൻ നിത്യചൈതന്യയതി...’ എഴുത്തുകാരൻ സി.രാധാകൃഷ്ണന്റെ വീട്ടിലേക്ക് അറിയിപ്പൊന്നും കൂടാതെ ഗുരു വരികയാണ്. ആ പരിചയപ്പെടുത്തലിനെ ചിരിച്ചുതൊഴുതു, എഴുത്തുകാരൻ. ‘എഴുതുന്ന സയൻസൊക്കെ വായിക്കാറുണ്ട്. എനിക്ക് അതിലൊക്കെ താൽപര്യമുണ്ട്. നമ്മുടെ ആളുകൾ അദ്വൈതം മാത്രമേയുള്ളൂവെന്ന് പറയുന്നു. വേറൊരു കൂട്ടർ ശാസ്ത്രം മാത്രമേയുള്ളൂവെന്നും. ഇതു രണ്ടും ശരിയല്ലെന്ന് നാം ഇരുവരും പറയുന്നുണ്ട്. ഇതിലൊരു പൊരുത്തമുണ്ട്. അതു നമുക്കു കുഴിച്ചുനോക്കാം. കൂടുതൽ വെള്ളം കിട്ടുമോയെന്ന് അറിയാമല്ലോ. ഭൗതികം വിട്ടു നമുക്കു ജീവിക്കാനാവില്ലല്ലോ. ഇതിനെ എവിടെവച്ചാണു നാം കൂട്ടിച്ചേർക്കേണ്ടത്...? ഗുരു ആ സംഭാഷണം തുടർന്നു. 1981ൽ ഗുരുനിത്യയെ ആദ്യമായി കണ്ട അനുഭവം പറയുകയായിരുന്നു സി.രാധാകൃഷ്ണൻ.
English Summary:
On the 100th birthday of Guru Nithya Chaithanya Yathi, His Companion Shoukath and Writer C. Radhakrishnan Come Together to Honor His Enduring Legacy.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.