കുട്ടനാട്ടിലെ പാടശേഖരങ്ങളിലും വേമ്പനാട് കായലിന്റെ അടിത്തട്ടിലും ഒരു നിധി ഒളിച്ചിരിപ്പുണ്ട്. ശതകോടികൾ വിലമതിക്കുന്ന ആ നിധിക്ക് ബ്ലൂ കാർബൺ എന്നാണു പേര്. കുട്ടനാടൻ പാടങ്ങളിലും വേമ്പനാട്ടുകായലിലും അടിഞ്ഞ എക്കലിലാണു വൻ കാർബൺ നിക്ഷേപമുള്ളത്. കാർബൺ വ്യാപാരം (കാർബൺ ട്രേഡിങ്) സംബന്ധിച്ച നിയമം പ്രാബല്യത്തിലാകുന്നതോടെ ഈ കാർബൺ ശേഖരത്തെ പണമാക്കി മാറ്റാനാകും. എങ്ങനെയാണത് സാധ്യമാകുക? കുട്ടനാടും വേമ്പനാട്ടു കായലും കാർബണിന്റെ കലവറ (കാർബൺ സിങ്ക്) ആണെന്നു രാജ്യാന്തര കായൽക്കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങൾ പറയുന്നു. കുട്ടനാട്ടിലും വേമ്പനാട്ടുകായലിലും അടിയുന്ന എക്കലാണു കാർബൺ നിക്ഷേപത്തിനു കാരണം.

loading
English Summary:

The vast reserves of blue carbon found in the paddy fields of Kuttanad and Vembanad backwater. It explains how this carbon stock, valued at billions, can be monetized through carbon trading initiatives, offering a unique opportunity for economic benefit while contributing to global climate change mitigation efforts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com