മതിൽ ചാടിയ മലയാളി കണ്ടു: അടുപ്പിൽ സ്ത്രീയുടെ പാതി വെന്ത ശരീരം, രക്തം പുരണ്ട കറുത്ത കവർ; ‘അവർ കൊല്ലാൻ ശ്രമിച്ചത് 2 തവണ’

Mail This Article
×
മുപ്പതുവർഷങ്ങൾക്കു മുൻപുള്ള ജൂലൈ. കൃത്യമായി പറഞ്ഞാൽ 1995 ജൂലൈ മൂന്നിന്റെ പ്രഭാതം! അത്യുഷ്ണത്തിൽ വെന്തുരുകുകയായിരുന്ന ഡൽഹിയിൽ നിന്നെത്തിയ ചൂടൻവാർത്തയറിഞ്ഞാണ് രാജ്യം ഉണർന്നത്. ‘പങ്കാളിയെ വെടിവച്ചുകൊലപ്പെടുത്തി തന്തുരി അടുപ്പിലിട്ട് കത്തിച്ചു’. പ്രതി ഡൽഹി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുശീൽ ശർമ. ഒരുപക്ഷേ ആരുമറിയാതെ തന്തൂരി അടുപ്പിൽ എരിഞ്ഞുതീരേണ്ടിയിരുന്ന ആ കൊലപാതകം തക്കസമയത്തെ ഇടപെടലിലൂടെ കണ്ടെത്തി അന്നു ഡൽഹി പൊലീസിന്റെ അഭിമാനമായത് കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കൊല്ലം ഓച്ചിറ സ്വദേശി അബ്ദുൻ നസീർ കുഞ്ഞായിരുന്നു. മൂന്നുപതിറ്റാണ്ടുകൾക്കപ്പുറം നൈന സാഹ്നി കൊലപാതകക്കേസ് ഒരുവാർഷികം കൂടി ആചരിക്കുമ്പോൾ അബ്ദുൻ നസീർ ഡൽഹി പൊലീസിന്റെ ഭാഗമല്ലെന്നു മാത്രമല്ല, സ്വയം
English Summary:
Delhi Tandoor Murder Case: Malayali Constable's Fight for Justice After Solving Infamous Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.