Premium

ടിപ്പുവിന്റെ മരണവും വൊക്കലിഗ വോട്ടും; കർണാടക‌ നിലനിർത്താൻ ബിജെപി പദ്ധതികളിങ്ങനെ

HIGHLIGHTS
  • കർണാടകയിൽ കോൺഗ്രസും ജെഡിഎസും വർഷങ്ങളായി ‘സ്വന്തമാക്കി’ വച്ചിരിക്കുന്ന ഒരു മേഖലയിലേക്ക് കടന്നുകയറാനാണ് ഇത്തവണ ബിജെപിയുടെ ശ്രമം. വൊക്കലിഗ സമുദായക്കാരെ ഒപ്പം കൂട്ടാനുള്ള ആ പരിശ്രമത്തിൽ മോദിയുടെയും അമിത് ഷായുടെയും ഉൾപ്പെടെ ഇടപെടലുണ്ട്. ടിപ്പുവിന്റെ മരണം പോലുമുണ്ട്..!
bjp-karnataka-main
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗദ നൽകി സ്വീകരിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ സമീപം. ചിത്രം:; Twitter/BJPKarnataka
SHARE

ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമ്പോഴും സർക്കാർ രൂപീകരിക്കാൻ മറ്റു കക്ഷികളുടെ സഹായം തേടേണ്ട അവസ്ഥയാണ് കർണാടകയിൽ ബിജെപി നേരിട്ടിട്ടുള്ളത്. 2008ൽ 110 സീറ്റും 2018ൽ 104 സീറ്റുമായിരുന്നു ബിജെപിക്ക്. 224 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 113 സീറ്റുകൾ മതി എന്നിടത്താണ് ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേവലം എട്ട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA