Premium

''നിങ്ങളുടെ രണ്ട് വോട്ടല്ല, വ്യവസായമാണ് പ്രധാനം''; റസാഖിനോടും വരദരാജനോടും കമ്യൂണിസ്റ്റ് പാർട്ടി ചെയ്തത്...

HIGHLIGHTS
  • പുളിക്കൽ ഗ്രാമ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ പയമ്പ്രോട്ട് റസാഖ് എന്ന കമ്യൂണിസ്റ്റ് സഹയാത്രികൻ തൂങ്ങി മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ വീടിനു സമീപത്തെ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നൽകിയ പരാതികളുടെ കെട്ട് സഞ്ചിയിലാക്കി കഴുത്തിൽ തൂക്കിയിരുന്നു. ജീവിതം മുഴുവൻ പാർട്ടിക്കായി സമർപ്പിച്ച തനിക്കെതിരെ പരാതി വന്നപ്പോൾ, തന്റെ ഭാഗം വിശദീകരിക്കാൻ പോലും അവസരം നൽകിയില്ലെന്ന വേദനയായിരുന്നു വരദരാജനെന്ന പാർട്ടി പ്രവർത്തകനെ ആത്മഹത്യയിലേക്കു നയിച്ചത്. ഇരുവരുടെയും മരണം വിരൽചൂണ്ടുന്നത് ഒരിടത്തേക്കാണ്– പാർട്ടി അവർക്കു നേരെ കാണിച്ച അവഗണനയിൽ മനസ്സിനേറ്റ മുറിവിലേക്ക്...
razak-suicide-2
‘മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ ഇങ്ങോട്ട് തിരിച്ചുവരില്ല’ എന്നു വ്യക്തമാക്കി സ്വന്തം വീടിനു മുന്നിൽ റസാഖ് സ്ഥാപിച്ച ബോർഡ്. റസാഖിന്റെ സഹോദരൻ, അന്തരിച്ച അഹമ്മദ് ബഷീറിന്റെ ചിത്രമാണ് ബോർ‍ഡിൽ. (ചിത്രം: മനോരമ)
SHARE

‘ആത്മാഭിമാനം നഷ്ടപ്പെട്ട് ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണ്’– സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന ഡബ്ല്യു.ആർ. വരദരാജന്റെ ആത്മഹത്യാ കുറിപ്പിൽ തമിഴ് കാവ്യമായ തിരുക്കുറലിൽനിന്നുള്ള ഈ വാചകമുണ്ടായിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നിരന്തര അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പുളിക്കൽ പഞ്ചായത്ത് ഓഫിസിൽ ജീവിതമവസാനിപ്പിച്ച പാർട്ടി സഹയാത്രികൻ റസാഖ് പയമ്പ്രോട്ട് അവസാന സന്ദേശത്തിൽ ഇങ്ങനെയെഴുതി– ‘മരണവും ഒരു സമരമാണ്’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS