Premium

താക്കറെയെ അറസ്റ്റ് ചെയ്ത ഭുജ്ബൽ‌; ‘മോദിയുടെ 70000 കോടി എവിടെപ്പോയി?’ മഹാരാഷ്ട്രയിൽ രണ്ടാം ‘പവാർ പ്ലേ’

HIGHLIGHTS
  • 2019 മുതൽ മഹാരാഷ്ട്ര രാഷ്ട്രീയ കൊടുങ്കാറ്റിലാണ്. ദശകങ്ങൾ നീണ്ട ബിജെപി–ശിവസേന ബന്ധം തകർന്നതിനു പിന്നാലെ അസാധാരണമായ സേന–എൻസിപി–കോൺഗ്രസ് സർക്കാരിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു. ശിവസേനയുടെ തകർച്ച ബിജെപി–ഷിൻഡെ സർക്കാരുണ്ടാക്കിയിട്ടും അത്ഭുതങ്ങൾ അവസാനിച്ചില്ല. അതിന്റെ ഏറ്റവുമൊടുവിലുത്തേതാണ് എൻസിപിയിലെ പൊട്ടിത്തെറി
sharad-pawar-ajit-pawar-supriya-sule
ശരത് പവാർ, അജിത് പവാർ, സുപ്രിയ സുലെ (File Pc- Twitter/@mathieugallard)
SHARE

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലായിരുന്നു എൻസിപി നേതാവ് ഛഗൻ ഭുജ്ബലിന്റെ 75-ാം ജന്മദിനാഘോഷം. ശരത് പവാർ മുതൽ ഉദ്ധവ് താക്കറെ വരെ അണിനിരന്ന വേദിയിൽ എല്ലാവരും ഭുജ്ബലിനെ അഭിനന്ദിച്ചു. അതിലൊരാൾ അജിത് പവാറായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ- "ശിവസേനയിൽ ഏക്നാഥ് ഷിൻഡെ വിഭാഗം പിളർപ്പുണ്ടാക്കിയപ്പോൾ എംഎൽഎമാരെ കൂടെ നിർത്താൻ താക്കറെ, ഭുജ്ബലിന്റെ സേവനം തേടിയിരുന്നെങ്കിൽ ആ എംഎൽമാരൊന്നും പോവുകയില്ലായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകളും കഴിവും അത്രയധികമാണ്". അജിത് പവാർ ഇതു പറഞ്ഞിട്ട് എട്ടുമാസം കഴിഞ്ഞില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS