Premium

അവർ ചോദിച്ചു, മകളെ ജീവനോടെ വേണോ? സംസ്കാരം കാത്ത് നൂറോളം മൃതദേഹങ്ങൾ; മണിപ്പുരിന്റെ ഉള്ളിലെ തീയണയുന്നില്ല

HIGHLIGHTS
  • മണിപ്പൂരിൽ വെടിയൊച്ച നിലയ്ക്കുന്നില്ല. പകൽ പോലും മുഴങ്ങുന്നത് വെടിയൊച്ചയുടെ ശബ്ദം. ഇരുവിഭാഗവും ആയുധ സംഭരണം നടത്തുകയാണെന്നാണ് റിപ്പോർട്ട്. എന്താണ് അവിടെ യഥാർഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
INDIA-UNREST-MANIPUR-MILITIA
മണിപ്പുരിലെ വംശീയകലാപത്തിനെതിരെ കുക്കികൾ അടക്കമുള്ള ഗോത്ര വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടത്തിയ ധർണയിൽ നിന്ന്. ചിത്രം : മനോരമ
SHARE

മണിപ്പുർ കലാപം ആരംഭിച്ച് മൂന്നു മാസം പൂർത്തിയാകുമ്പോഴും ഉത്തരമില്ലാതെ സർക്കാറുകൾ. 160 ൽ പരം പേരുടെ ജീവനെടുത്ത, അരലക്ഷത്തിലധികം ആളുകൾ പലായനം ചെയ്ത കലാപത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാറും ഉറക്കത്തിലാണ്. മണിപ്പുർ വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടെങ്കിലും പെട്ടെന്നുള്ള പ്രശ്നപരിഹാരം അകലെയാണ്. ബങ്കറുകളിൽ ആയുധങ്ങൾ സ്വരുക്കൂട്ടി പരസ്പരം പോരാടുകയാണ് മെയ്തെയ് -കുക്കി വിഭാഗങ്ങൾ. മണിപ്പൂരിൽ പലവട്ടം യാത്ര ചെയ്ത മലയാള മനോരമ ചീഫ് റിപ്പോർട്ടർ ജാവേദ് പർവേശ് തയാറാക്കിയ ലേഖനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS