നാട്ടുകാരെ പേരെടുത്തുവിളിച്ചു സംസാരിച്ച്, മുണ്ട് മാടിക്കുത്തി നാട്ടിടവഴിയിലും പാടവരമ്പിലും നടന്നു നീങ്ങുന്ന ഒരു പക്കാ നാടൻ കർഷകനാണ് ചങ്ങനാശേരിക്കാർക്കു കൃഷ്ണ പ്രസാദ്‌. കഴിഞ്ഞ പതിനാറു വർഷമായി കൃഷ്ണ പ്രസാദ്‌ എന്ന കെ.പി ചേട്ടൻ ഇവിടെയുണ്ട്. നെൽക്കതിരുകൾക്കു കൂട്ടായി വെയിലുകൊണ്ടു നടന്നപ്പോൾ സിനിമയുടെ വെള്ളിവെളിച്ചം അൽപം അകന്നുമാറി. കൃഷിക്കാർക്കു വേണ്ടി സംസാരിക്കുന്നത് ജീവിത ലക്ഷ്യമാണെന്നാണ് കൃഷ്ണ പ്രസാദിന്റെ പക്ഷം. എന്നാൽ കൃഷിയിൽ വിവാദം നിഴൽ വീഴ്ത്തിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിലും അത് പ്രതിഫലിച്ചു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com