Premium

മരണത്തിന്റെ ഗന്ധം പരന്ന ‘നിപ്പ’ ഗ്രാമം; വൈറസിന്റെ ‌‌‘പച്ചവെളിച്ചം’ നിറഞ്ഞ ഭീതിയുടെ കാൽ നൂറ്റാണ്ട്, കൊന്നത് 10 ലക്ഷം പന്നികളെ

HIGHLIGHTS
  • വായിൽനിന്ന് നുരയും പതയും വന്ന് പന്നികൾ ചത്തു വീഴുന്നു; രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ പന്നി വളർത്തൽ തകരുന്നത് ജനം ഞെട്ടലോടെ നോക്കിനിന്നു. അതിനിടയിൽ പലയിടത്തും മനുഷ്യരുടെ കൂട്ടമരണങ്ങൾ. ജപ്പാൻ ജ്വരമെന്നു കരുതി സർക്കാർ നിരന്തരം ഫോഗിങ് നടത്തി. എന്നാൽ മലേഷ്യയിലെ ഒരു ഗവേഷകൻ മാത്രം മാറി ചിന്തിച്ചു. മരിച്ചവരിൽനിന്ന് സാംപിൾ ശേഖരിച്ച് അദ്ദേഹം നടത്തിയ ഒരു പരിശോധനയാണ് ലോകത്തിനു മുന്നിലേക്ക് ആ വൈറസ് ഭീമന്റെ പേര് ആദ്യമായെത്തിച്ചത്.
MALAYSIA-VIRUS-PIGS 1
1998ൽ മലേഷ്യയിലെ ഫാമുകളിലുണ്ടായ നിപ്പ വ്യാപനത്തെത്തുടർന്ന് കൂട്ടത്തോടെ കൊന്ന പന്നികളെ മറവുചെയ്യാനായി കൊണ്ടുവരുന്നു. (File Photo by UPALI ATURUGIRI / AFP)
SHARE

മലേഷ്യയിലെ പന്നി ഫാമുകളിൽ തിരിച്ചറിയാനാവാത്ത എന്തോ അസുഖം ബാധിച്ച് പന്നികൾ കൂട്ടത്തോടെ ചത്തുതുടങ്ങിയത് ഒരു സെപ്റ്റംബറിലായിരുന്നു. കൃത്യമായി പറഞ്ഞാൽ 1998 സെപ്റ്റംബർ. പിന്നീട് നൂറുകണക്കിനാളുകളുടെ മരണത്തിലേക്ക് നയിച്ച നിപ്പയുടെ തുടക്കം. കേരളം വീണ്ടും നിപ്പ രോഗവ്യാപനത്തിന്റെ ഭീതിയിലേക്ക് പോകുമ്പോൾ ഇനിയും മരുന്നോ വാക്സീനോ കണ്ടെത്താനാവാത്ത ആ വൈറസ് ലോകത്തിനു മുന്നിൽ അതിന്റെ എല്ലാ ഭീകരതയോടെയും അവതരിച്ച് 25 വർഷം തികയുകയാണ്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS