ടി.പി കേസിലെ കുറ്റവാളികൾക്ക് 20 വർഷത്തേക്കു ശിക്ഷയിളവ് നൽകരുതെന്നു ഹൈക്കോടതി ഉത്തരവിട്ടശേഷവും ഇവരെ ശിക്ഷയിളവിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത് ജയിൽ ആസ്ഥാനത്തു നേരത്തേ അറി‍ഞ്ഞു. ഹൈക്കോടതി വിധി വന്നതു ഫെബ്രുവരിയിലാണ്. 2024 മേയ് 30നു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജയിൽ ആസ്ഥാനത്തെത്തിയ പട്ടികയിലും ടി.പി കേസിലെ കുറ്റവാളികളുണ്ടായിരുന്നു. കോടതി വിധിക്കുശേഷവും പട്ടികയിൽ ഇവർ ഉൾപ്പെട്ടതു ജയിൽ ആസ്ഥാനത്തെ ഉന്നതർ അറിഞ്ഞിട്ടും ഇടപെട്ടില്ലെന്നത് ഇക്കാര്യത്തിൽ ജയിൽവകുപ്പിന്റെയും സർക്കാരിന്റെയും ഗൂഢ താൽപര്യം വ്യക്തമാക്കുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ

loading
English Summary:

Controversy Over Concession TP Case Convicts on Parole List Despite Court Order