വയനാട് ദുരന്തത്തിന്റെ സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്രം കൈവിട്ടതോടെ ദുരിതത്തിലായത് പുനരധിവാസം കാത്തുകഴിയുന്ന മുണ്ടക്കെ-ചൂരല്‍മല നിവാസികള്‍.
സര്‍വതും തകര്‍ത്തെറിയപ്പെട്ട ദുരിതബാധിതരുടെ ദൈനംദിന ജീവിതം വൻ പ്രതിസന്ധിയിലാണ്. എന്താണ് ഇവിടുത്തെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ? എത്രത്തോളം ധനസഹായം ലഭിച്ചാൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും? എല്ലാമറിഞ്ഞിട്ടും കേന്ദ്രം എന്താണു സഹായിക്കാത്തത്?
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ. (File Photo: PIB)
Mail This Article
×
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത്. ഈ മഹാദുരന്തമുണ്ടാക്കിയ ആഘാതത്തിൽനിന്നു കരകയറാൻ കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഒറ്റയ്ക്കു സാധിക്കില്ല. അത്രവലിയ സാമ്പത്തിക–അടിസ്ഥാന സൗകര്യ തകർച്ചയാണു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായിരിക്കുന്നത്. രണ്ട് ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായി. 251 പേർ മരിച്ചു. 47 പേരെ കാണാതാകുകയും ചെയ്ത മഹാ ദുരന്തം. വീടുകളും പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാം തകർന്നടിഞ്ഞു. പിറന്നുവീണ നാടിൽനിന്നു ചിതറിക്കപ്പെട്ട് വയനാട്ടിലെ വിവിധ ഇടങ്ങളിലെ വാടകവീടുകളിൽ കഴിയുകയാണു ദുരന്തബാധിതർ. അടുത്തിടെ ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാൻ അവരിൽ പലരുമെത്തിയപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞത് എങ്ങനെ കേരളത്തിനു മറക്കാനാകും.
ടൗൺഷിപ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ
English Summary:
The aftermath of the devastating floods in Wayanad, Kerala, reveals the urgent need for comprehensive rehabilitation efforts. This article explores the plight of the victims, the economic and infrastructural collapse, and the challenges of temporary resettlement. It highlights the critical need for central government assistance to rebuild lives and livelihoods in the affected regions.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.