വിഴിഞ്ഞത്തെ വരുമാനത്തിന് 3 അവകാശികൾ; ഇനി അദാനി കാശിറക്കി ആദ്യം കാശുവാരും; ക്ഷമ വേണം, കേരളം കാത്തിരിക്കണം

Mail This Article
×
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പൂർണമാകുമ്പോൾ ആകെ ചെലവ് ഏകദേശം 18,000 കോടി രൂപയാകും. ആകെ 4 ഘട്ടങ്ങളായി ഉദ്ദേശിച്ചിരുന്ന നിർമാണത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. ഇനിയുള്ള മൂന്നു ഘട്ടങ്ങളും ഒന്നിച്ചു വികസിപ്പിക്കും. 2028ൽ പൂർത്തിയാകും. സംസ്ഥാന സർക്കാരിന് ഇതുവരെ വിഴിഞ്ഞത്തുനിന്ന് ജിഎസ്ടി മുഖേനയുള്ള വരുമാനമാണ് ലഭിച്ചിട്ടുള്ളത്. കപ്പലിലെ ചരക്കു നീക്കത്തിലൂടെ 2024 ജൂലൈ മുതൽ 2025 മേയ് വരെ ലഭിച്ച ജിഎസ്ടി – 49 കോടി രൂപ. ക്രെയിനുകൾ ഉൾപ്പെടെ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിന്റെ ജിഎസ്ടി – 348 കോടി രൂപ. ആകെ ജിഎസ്ടി വരുമാനം ഇതുവരെ – 397 കോടി രൂപ.
English Summary:
Vizhinjam Port's Revenue Sharing Breakdown : Revenue & Development Plans
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.