തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് സർവീസ് ആരംഭിക്കാനിരിക്കെ, വന്ദേഭാരത് ട്രെയിൻ എന്ന ആശയം യാഥാർഥ്യമാക്കിയ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) മുൻ ജനറൽ മാനേജർ സുധാംശു മണി മനോരമ ഒാൺലൈനുമായി സംസാരിക്കുന്നു. എന്തു മാറ്റമാണു വന്ദേഭാരത് രാജ്യത്തു കൊണ്ടു വരിക? കേരളത്തിൽ എത്ര വന്ദേഭാരത് ട്രെയിനുകൾക്കു സാധ്യതയുണ്ട് തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകുന്നു. പ്രധാനമന്ത്രിയുടെ ‘ടാർജറ്റ്’ തികയ്ക്കാനായി 8 കാർ വന്ദേഭാരത് കൂടുതലായി നിർമിക്കുമെന്ന പ്രചാരണം സത്യമാണെങ്കിൽ അത് യുക്തിസഹമല്ലെന്നു വരെ പറയുന്നു അദ്ദേഹം. രാജ്യത്തിനു നല്ലതു ചെയ്യാൻ ശ്രമിച്ചിട്ടും വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു– അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com