തഴയുകയെന്ന കീഴ്വഴക്കം
Mail This Article
×
ഇംഗ്ലിഷിൽ എഴുതിത്തയാറാക്കിയ പ്രസംഗമാണ് കഴിഞ്ഞ നവംബർ 26ന്, ഭരണഘടനാദിനത്തിൽ സുപ്രീം കോടതിയിലെ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു വായിച്ചത്. പ്രസംഗത്തിനിടെ, കടലാസുകളൊക്കെ മാറ്റിവച്ചിട്ട് രാഷ്ട്രപതി ഹിന്ദിയിൽ സംസാരിച്ചുതുടങ്ങി. പ്രയോഗിച്ചു തേഞ്ഞ വാക്കുകളിൽത്തന്നെ പറയാം: ആ വാക്കുകൾ ഹൃദയത്തിൽനിന്നായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.