വിയ്യൂർ സെൻട്രൽ ജയിലിൽ നേർക്കുനേർനിന്ന് രണ്ടു സംഘങ്ങളിൽപ്പെട്ട ഗുണ്ടകളുടെ കൊലവിളി; പ്രശ്നം പരിഹരിക്കാൻ ഇടപെട്ട ഉദ്യോഗസ്ഥർക്കു ക്രൂരമർദനം. തിരുവനന്തപുരം സ്വദേശികളായ ഗുണ്ടകളാണു കൊമ്പുകോർത്തത്. കാപ്പ കേസിൽ ആഴ്ചകൾക്കു മുൻപാണ് ഇരുവരും ജയിലിലെത്തിയത്. നാട്ടിലെ കുടിപ്പക ജയിലിൽവച്ച് തീർക്കാനായിരുന്നു ശ്രമം. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽമൂലം ജയിലിനകം ചോരക്കളമായില്ല. പക്ഷേ, അതിന് അവർക്കു നൽകേണ്ടി വന്ന വില വലുതായിരുന്നു. ഡപ്യൂട്ടി സൂപ്രണ്ടിന്റെ വലതു കൈ ഒരു ഗുണ്ട ചവിട്ടിയൊടിച്ചു. അസിസ്റ്റന്റ് സൂപ്രണ്ടിന്റെ കാലിൽ കടിച്ചുപറിച്ചു...

loading
English Summary:

Kerala's Murder Anniversary Celebrations - Series Part -2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com