പൂജ്യം മാർക്ക് കിട്ടിയാലും ‘ജയം’ ഉറപ്പ്: സർക്കാരും സമ്മതിച്ചു, ഈ ‘കേരള മോഡൽ’ പരാജയം

Mail This Article
×
എസ്എസ്എൽസി മൂല്യനിർണയത്തിനു പോയ ഒരു അധ്യാപിക പറയുന്നു: ‘കറുപ്പ്, നീല, ചുവപ്പ് മഷിയുള്ള പേനകളുമായി വരണമെന്നാണ് സെന്ററിന്റെ ചുമതലയുള്ള ആൾ പറഞ്ഞത്. ഒന്നും എഴുതാത്ത പേപ്പറിൽ എന്തെങ്കിലുമൊക്കെ എഴുതിവച്ച് മാർക്ക് കൊടുക്കണം. കുട്ടികൾ എഴുതിയ മഷിക്കനുസരിച്ച് എഴുതാനാണ് നീല, കറുപ്പ് പേനകൾ. എന്നിട്ടു ചുവന്ന മഷികൊണ്ടു മാർക്കിടണം. ഒരു തൃപ്തിയും ഇല്ലാതെ, ആത്മനിന്ദയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. എന്തെങ്കിലും പുറത്തുപറഞ്ഞാൽ പലവിധ പ്രതികാര നടപടികൾ വരും’. എസ് എസ്എൽസി പരീക്ഷയിൽ നല്ലൊരു ശതമാനം കുട്ടികളുടെ പ്രകടനം പരിതാപകരമാണ്. മൂല്യനിർണയം അതിലും പരിതാപകരമായതുകൊണ്ട് എല്ലാം ഭംഗിയായി പോകുന്നു!
English Summary:
Reforming Education in Kerala: Challenges and Solutions
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.