ഐസിയുകളിൽ സ്ഥലമില്ല, മരുന്നുമില്ല; പ്രതിസന്ധി സർക്കാർ സമ്മതിക്കണം; ‘വൺ ഹെൽത്ത്’ പദ്ധതിക്ക് എന്തുപറ്റി?

Mail This Article
×
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം അതീവ ഗുരുതര പ്രതിസന്ധിയിലാണ്. പുതിയതും പഴയതുമായ സാംക്രമികരോഗങ്ങൾ ശക്തമായി ആക്രമിക്കുന്നു. 6 വർഷം മുൻപ് ഇവിടെ ആദ്യമായി റിപ്പോർട്ട് ചെയ്ത നിപ്പ, അഞ്ചാം തവണയും എത്തി ഒരു കുഞ്ഞിന്റെ ജീവനെടുത്തു. ഒരുകാലത്ത് കേരളത്തിൽനിന്നു തുടച്ചുനീക്കിയ മലമ്പനിക്കു പുറമേ ഡെങ്കി, ചിക്കുൻഗുനിയ, എച്ച്1എൻ1, എലിപ്പനി, വെസ്റ്റ് നൈൽ പനി, മസ്തിഷ്കജ്വരം, സ്ക്രബ് ടൈഫസ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പടരുന്നു. ഇവയിൽ പലതും ഒട്ടേറെ ജീവൻ കവർന്നു.
English Summary:
The Fall of the Kerala Model: An In-Depth Look at the State's Health Crisis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.