‘നെഞ്ചിൻ എഴുതി’ മലയാളി; നൽകിയത് 35,000 കോടി; ആ പേര് മനപൂർവം മറന്നു; വൈറലായത് ബോധപൂർവമല്ല!

Mail This Article
×
തലയെടുപ്പുള്ള വ്യക്തികളുടെ ജീവിത കഥകളും അവരുടെ നേരനുഭവങ്ങളുമാണ് പോയ വാരം മനോരമ ഓൺലൈൻ പ്രീമിയത്തിലേക്ക് കൂടുതൽ വായനക്കാരെ എത്തിച്ചത്. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരഭായി, ബഹിരാകാശ യാത്രിക സുനിത വില്യംസ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ, യുവ സംഗീത സംവിധായകൻ എൻ.ആദർശ് കൃഷ്ണൻ എന്നിവരെയായിരുന്നു ‘പ്രീമിയത്തിലെ’ പോയ വാരത്തിലെ ആ മിന്നും താരങ്ങൾ. സ്വന്തമായി വീടു പണിയാൻ താൽപര്യമെടുക്കാത്തയാൾ ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് പാർപ്പിടമുണ്ടാക്കിയെന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിൽ നിങ്ങൾ സി.അച്യുതമേനോൻ എന്ന മുഖ്യമന്ത്രിയെ കുറിച്ച് കൂടുതൽ
English Summary:
The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.