മലയാള സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രണ്ടുതരം മൗനങ്ങളാണുള്ളത്. ഒന്നാമത്തേത് അതിജീവിതമാരുടെ മൗനമാണ്. തൊഴിൽമേഖലയിലെ പ്രതികാരനടപടി മുതൽ ജീവനുനേരെയുള്ള ഭീഷണി വരെ നേരിട്ട് വലിയ ഭയം അനുഭവിക്കുന്ന അതിജീവിതമാരുടെ മൊഴിയെടുക്കുകയെന്നത് എത്ര വലിയ വെല്ലുവിളിയായി മാറിയെന്ന കാര്യം കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിപരിഹാര ആഭ്യന്തര സമിതികൾ (ഐസിസി) രൂപീകരിക്കുന്നതിനെതിരെപ്പോലും കമ്മിറ്റി നിലപാടെടുത്തത് തുറന്നുപറച്ചിലുകളുടെ ഗുരുതര പ്രത്യാഘാതം കണക്കിലെടുത്താണ്. ഉള്ളൊഴുക്കുകളും രഹസ്യങ്ങളുമെല്ലാം അറിയാവുന്ന പ്രബലർ ഐസിസിയി‍ൽത്തന്നെ ഉണ്ടാകാമെന്നാണ് ആശങ്ക. വെളിപ്പെടുത്തൽ ആരുടേതെന്ന വിവരം രഹസ്യമായി തുടരുമെന്ന് ഒരുറപ്പുമില്ല. കമ്മിറ്റിയോടു സംസാരിച്ചവരുടെ മൊഴികളെല്ലാം രേഖപ്പെടുത്തിയെങ്കിലും

loading
English Summary:

Silenced No More: Hema Committee Report Exposes Dark Side of Malayalam Film Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com