ഈയിടെ ഒരു അനൗൺസ്മെന്റ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു: ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗന്ദര്യമത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. 2000 യുഎസ് ഡോളർ സമ്മാനം. എഐ നിർമിത ചിത്രങ്ങളായിരുന്നു മത്സരാർഥികൾ. മൊറോക്കോയിൽനിന്നുള്ള കെൻസ ലയ്‌ലി എന്ന എഐ സൃഷ്ടിയാണ് സമ്മാനം നേടിയത്. ഈ മത്സരത്തിന്റെ ജഡ്ജിങ് പാനലിനുമുണ്ടായിരുന്നു പ്രത്യേകത. രണ്ടു വിധികർത്താക്കൾ മനുഷ്യരായിരുന്നില്ല; എഐ നിർമിത വെർച്വൽ മനുഷ്യരൂപങ്ങളായിരുന്നു. എയ്താന ലോപസ്, എമിലി പെലഗ്രിനി എന്നിവരായിരുന്നു ഇവർ. ജനറേറ്റീവ് എഐയുടെ ചിത്രനിർമാണ സംവിധാനങ്ങൾ ഉപയോഗിച്ചു നിർമിക്കപ്പെട്ടവ. ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള എയ്താനയ്ക്കു മാസം 9 ലക്ഷം രൂപയാണ് വരുമാനം. ഇത് എയ്താനയുടെ

loading
English Summary:

The Dark Side of AI: From Job Scams to Deepfakes and Privacy Concerns-Part 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com