‘കമ്മിഷനെ നോക്കേണ്ട; കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലാഴ്ത്തിയത് കേന്ദ്രം? സർക്കാർ ജീവനക്കാരുടെ പെൻഷനും ശമ്പളവും മുടങ്ങുമോ?’

Mail This Article
×
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പതിവുപല്ലവി ഇനി ലാഘവത്തോടെ കാണാൻ കഴിയില്ല. ഗുരുതരപ്രതിസന്ധിയുടെ ആഘാതം ജനങ്ങളുടെ നിത്യജീവിതത്തിലേക്കും എത്തിത്തുടങ്ങി. ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചത് 21,838 കോടിയുടെ പദ്ധതികൾ. വരുമാനം കൂടുമെന്ന പ്രതീക്ഷ പാളിയതോടെ പദ്ധതി വിഹിതത്തിൽ പകുതിയും സർക്കാർ വെട്ടിത്തുടങ്ങി. അതായത്, 10,000 കോടിയിലേറെ രൂപയുടെ പദ്ധതികൾ ഒറ്റയടിക്ക് ‘ഠിം’! ഈ വെട്ടിനിരത്തലാകാം ധനമന്ത്രി ഇതേ ബജറ്റിൽതന്നെ പ്രഖ്യാപിച്ച പ്ലാൻ ബി എന്ന ആയുധം. ഇത്രത്തോളം ഫണ്ടുവെട്ടൽ സമീപചരിത്രത്തിൽ ആദ്യം. ഈ സാമ്പത്തികത്തകർച്ചയ്ക്കു കാരണങ്ങളെന്ത്? കേന്ദ്രത്തെ കുറ്റം പറയുന്നതിൽ കഴമ്പുണ്ടോ? കേരളം കാത്തിരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണു സാമ്പത്തിക, ഭരണ രംഗങ്ങളിലെ 4 വിദഗ്ധർ.
English Summary:
Experts Analyzing Kerala's Financial Crisis: Can the State Overcome its Debt Burden?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.