സെറിബ്രൽ പാൾസി മൂലം കാലുകൾക്കും വലതുകയ്യിനും ശേഷിക്കുറവുള്ള മലപ്പുറം സ്വദേശിക്കു ഡോക്ടറാകാനായിരുന്നു ആഗ്രഹം. സാമ്പത്തിക പ്രയാസങ്ങളിലും ശാരീരിക പരിമിതികളെ അതിജീവിച്ച് 2020ൽ നീറ്റിൽ ഉയർന്ന റാങ്ക് നേടി. എന്നാൽ, വിദ്യാർഥിക്കു മെഡിക്കൽ പഠനത്തിനു യോഗ്യതയില്ലെന്നു മെഡിക്കൽ ബോർഡ് വിധിയെഴുതിയത് തിരിച്ചടിയായി. ഹൈക്കോടതിയിൽനിന്ന് അനുകൂലവിധി നേടി കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയെങ്കിലും ഹൈക്കോടതി വിധിക്കെതിരെ നാഷനൽ മെഡിക്കൽ കൗൺസിൽ കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയും അവൾക്ക് അനുകൂലമായി വിധി പറഞ്ഞു. എന്നാൽ, തുടർച്ചയായി കോടതി കയറിയിറങ്ങേണ്ടി വന്നത് അവളെ മാനസികമായി തകർത്തതോടെ പഠനം തുടരാനാകാതെ വന്നു.

loading
English Summary:

Kerala's Disabled Children: Fighting for Education and Inclusion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com