വീൽചെയറിലായ മകളെ മോഡലാക്കി അമ്മ; ക്രൈം ത്രില്ലറിന്റെ പണിപ്പുരയിൽ റഫ്സാന; വരുന്നു 3 ഏക്കറിൽ അവർക്കൊരു 'പാരഡൈസ്'

Mail This Article
×
ആറാം മാസത്തിൽ വാക്സിനേഷനെത്തുടർന്നുള്ള പനി തലച്ചോറിനെ ബാധിച്ചതോടെയാണ് കോഴിക്കോട് കണ്ണാടിക്കൽ പീച്ചങ്ങാടത്ത് താഴംവയൽ കല്ലൂർ ഹൗസിൽ രമ്യ ഗണേഷിന്റെ ജീവിതം ദുരിതമയമായത്. കേരളത്തിലെ ആദ്യ വീൽചെയർ മോഡൽ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട രമ്യ അച്ഛൻ ഗണേഷ് മരിച്ചതോടെ പത്താംക്ലാസിൽ പഠനം നിർത്തിയതാണ്. കൂലിപ്പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന അമ്മ സതീദേവിയുടെ പിന്തുണയിൽ രമ്യ 9 കൊല്ലത്തിനു ശേഷം വീണ്ടും വിദ്യാർഥിയായി. ബാലുശ്ശേരിയിൽ സുഖ്ദേവ് എന്ന അധ്യാപകൻ നടത്തുന്ന സ്ഥാപനത്തിൽനിന്നു വ്യക്തിത്വവികസന കോഴ്സ് കഴിഞ്ഞതാണു വഴിത്തിരിവായത്. 10ൽ നിന്നു തന്നെ വീണ്ടും പഠിച്ചു തുടങ്ങിയ രമ്യ ഇപ്പോൾ പിജി ചെയ്യുന്നു.
English Summary:
Vocational Training and Rehabilitation: Hope for the Intellectually Disabled
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.