പുസ്തകങ്ങളും വാരികകളും മാസികകളും ലഘുലേഖകളുംകൊണ്ടു നിറഞ്ഞതായിരുന്നു, ചങ്ങനാശേരിയിലെ ഞങ്ങളുടെ വീട്. എന്റെ രണ്ടു ജ്യേഷ്ഠൻമാരും നല്ല വായനക്കാരായിരുന്നു. വീടും വിദ്യാലയങ്ങളും നാട്ടിലെ ഗംഭീര വായനശാലകളും കൂട്ടുകാരുമെല്ലാം ചെറുപ്പത്തിലേ വായനയിലേക്കു പ്രോത്സാഹിപ്പിച്ചപ്പോൾ ഞാൻ പുസ്തകഭ്രാന്തൻ എന്നുപോലും വിളിക്കാവുന്ന പുസ്തകപ്രേമിയായി. അറുപതുകളിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള എൻബിഎസിന്റെ ഹോം ലൈബ്രറി സ്കീമിൽ ചേർന്നപ്പോൾ ലഭിച്ച ഷെൽഫിൽ ചെറിയൊരു ലൈബ്രറിതന്നെ ഒരുക്കിയിരുന്നു. എസ്ബി സ്കൂളിൽ പഠിക്കുന്ന കാലത്തു വൈകുന്നേരങ്ങൾ വായനയ്ക്കുള്ളതായിരുന്നു. ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽനിന്നും ചങ്ങനാശേരിക്കാരനായിരുന്ന മഹാകവി ഉള്ളൂരിന്റെ പേരിലുള്ള മുനിസിപ്പൽ ലൈബ്രറിയിൽനിന്നും പുസ്തകമെടുത്തു. മലയാള സാഹിത്യകൃതികൾക്കൊപ്പം

loading
English Summary:

Into the World of Books and Libraries: A Life Shaped by Reading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com