ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന്, ഷെയ്ഖ് ഹസീന സർക്കാർ സ്ഥാനഭ്രഷ്ടരാകുകയും പകരം പ്രഫ.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ അക്കാദമിക് വിദഗ്ധരും വിദ്യാർഥികളുമടക്കം അംഗമായ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വരുകയും ചെയ്തിട്ട് എട്ടുമാസമാകുന്നു. യൂനുസ് സർക്കാരിനു കീഴിൽ ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചെന്നും ആ രാജ്യം ചൈനയോടു കൂടുതൽ ചായുന്നുവെന്നുമുള്ള വിവാദങ്ങളും അടുത്തിടെ ശക്തമായിരുന്നു. എന്നാൽ യഥാർഥത്തിൽ ചൈനാ സന്ദർശനത്തിനിടെ എന്താണു സംഭവിച്ചത്? ബംഗ്ലദേശിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് എന്നു നടക്കും? ബംഗ്ലദേശിൽ സംഘർഷമുണ്ടാക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയും ചെയ്യുന്നതിൽ ഹസീനയ്ക്കു പങ്കുണ്ടോ? ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതിന്മേൽ എന്താണ് പറയാനുള്ളത്? എല്ലാറ്റിനും മറുപടി നൽകുകയാണ് മുഹമ്മദ് യൂനുസ്.

loading
English Summary:

Muhammad Yunus Interview: Muhammad Yunus, Nobel laureate and head of Bangladesh's interim government, highlights the anti-Hasina sentiment fueling instability. He urges India to encourage restraint from Sheikh Hasina, whose statements from Indian soil incite violence in Bangladesh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com