വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനു സംസ്ഥാന സർക്കാർ ഏറെ വിലകൽപിക്കുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു ഇത്തവണ എട്ടാം ക്ലാസ് വാർഷികപ്പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ. 30% മാർക്ക് കിട്ടാത്ത കുട്ടികൾക്ക് ഏപ്രിലിൽ സ്പെഷൽ ക്ലാസും തുടർന്ന് പുനഃപരീക്ഷയും നടത്തി. എന്നാൽ, ഏപ്രിലിൽ വെറും രണ്ടാഴ്ച, അതും ഉച്ചവരെയുള്ള സമയം മാത്രം, ആ വർഷത്തെ മുഴുവൻ പാഠഭാഗവും പഠിപ്പിച്ചു കുട്ടിയെ പരീക്ഷയ്ക്ക് ഒരുക്കണമെന്നു പറയുന്നത് എത്രത്തോളം പ്രായോഗികമാണ് ! അധ്യാപകർക്ക് ഇത്ര മടിയെന്താ?, അവരുടെതന്നെ വീഴ്ച കാരണമല്ലേ?, ഏപ്രിലിൽ രണ്ടാഴ്ചകൂടി വന്നു പഠിപ്പിക്കട്ടെ’ എന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ ഇതെക്കുറിച്ചു പറഞ്ഞത്. പ്രശ്നം മടിയുടേതല്ല, പ്രായോഗികതയുടേതാണെന്നു ചൂണ്ടിക്കാട്ടി ഒരു അധ്യാപിക പറഞ്ഞതിങ്ങനെ

loading
English Summary:

Kerala's Public Education System: Highlights Innovative Local Projects to Improve Student Outcomes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com