‘ഈ വിധി ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്ന പ്രവണതയ്ക്ക് എതിരെ; പിശകുള്ള ഉത്തരവിൽ ചീഫ് സെക്രട്ടറി ഉറച്ചു നിന്നു; ഞാൻ തളരില്ല’

Mail This Article
×
‘ഐഎഎസ് തലപ്പത്ത് ചേരികളുമില്ല. ചോരിപ്പോരുമില്ല. മിലിട്ടറി സർവീസ് പോലെ എല്ലാവരും തമ്മിൽ ഏകാഭിപ്രായം വേണ്ട ഒരു തൊഴിലല്ല ഐഎഎസ്. വ്യക്തികൾ തമ്മിലുണ്ടാകുന്ന ചെറിയ ‘ഈഗോ ക്ലാഷുകൾ’ തീർക്കാൻ ഫലപ്രദമായ സംവിധാനവുമില്ല’– കൃഷി വകുപ്പ് സെക്രട്ടറിയും ഐഎഎസ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. ബി. അശോക് ഇങ്ങനെ പറയുമ്പോൾ ചൂണ്ടുവിരൽ ആർക്കു നേരെയാണ്? തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായി ബി.അശോകിനെ നിയമിച്ചിരുന്നു. ഈ മന്ത്രിസഭാ തീരുമാനത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിക്കാൻ ഡോ. ബി. അശോക് തീരുമാനിച്ചതു വലിയ ചർച്ചയുമായി. മന്ത്രിസഭാ തീരുമാനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കുകയും ചെയ്തു. ഡോ. അശോകിന് അനുകൂലമായ ട്രൈബ്യൂണൽ വിധി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹം മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു.
English Summary:
Dr. B. Ashok on Central Administrative Tribunal Ruling, IAS Controversy, and Factionalism in Civil Service- Interview
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.