പശ്ചിമേഷ്യ ഒന്നാകെ മുള്‍മുനയില്‍ കഴിഞ്ഞ 12 ദിവസം. ഒടുവിൽ ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിനു സമ്മതിച്ചപ്പോള്‍ അതു സൃഷ്ടിച്ച ആശ്വാസത്തിന്റെ അലയൊലികള്‍ ലോകം മുഴുവന്‍ അനുഭവപ്പെട്ടു. ഇസ്രയേലിനെയും അമേരിക്കയെയും ഒരുമിച്ചു ചെറുത്തു നില്‍ക്കാനുള്ള സൈനിക ശേഷി ഇറാന്റെ പക്കല്‍ ഇല്ലെന്ന്‌ വ്യക്തമായിരുന്നെങ്കിലും അപമാനഭാരം പേറി യുദ്ധഭൂമി വിടാന്‍ ടെഹ്റാനിലെ ഭരണകൂടത്തിന്‌ കഴിയുമായിരുന്നില്ല. അവര്‍ക്കു വേണ്ടത് ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തലിനുള്ള ആവശ്യമായിരുന്നു. ഡോണള്‍ഡ്‌ ട്രംപ് വഴിയാണെങ്കിലും ഈ ആവശ്യം ഉയര്‍ന്നപ്പോള്‍ നാണക്കേട്‌ കൂടാതെ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗം തുറന്നു. ഇസ്രയേല്‍ ഒറ്റയ്ക്ക്‌ വിചാരിച്ചാല്‍ ഇറാനെ കീഴ്‌പ്പെടുത്താൻ സാധിക്കില്ലെന്നത് ലോകത്തിനോട് തെളിയിച്ചെന്ന്‌ ടെഹ്റാനിലെ ഭരണകൂടത്തിനും, ഇറാന്റെ

loading
English Summary:

China's Strategic Silence: Non-intervention in the Recent Iran-Israel Conflict-Global Canvas Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com