അർജന്റീനയുടെ അദ്ഭുത ഗോൾ: ആ മെഡലുകൾ സ്വർണമാണോ? ‘ടാർസനും’ പങ്കെടുത്ത ഒളിംപിക്സ്

Mail This Article
×
കൗതുകങ്ങൾ ഒളിപ്പിച്ച മാന്ത്രികക്കുടമാണ് ഒളിംപിക്സ്. തികഞ്ഞ കയ്യടക്കത്തോടെ കാണികളെ ഒന്നൊന്നായി കയ്യിലെടുക്കുന്ന നല്ലൊരു മാന്ത്രികനെപ്പോലെ വിശ്വകായിക മഹാമേള ഓരോ നാലുവർഷം കൂടുമ്പോഴും ലോകജനതയെ അതിശയിപ്പിക്കുന്നു. ഈ മഹോത്സവത്തിന്റെ മറ്റൊരു പതിപ്പിനു ജൂലൈ 26നു ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ, ആ നഗരത്തിലൂടെ ഒഴുകുന്ന സെയ്ൻ നദിക്കരയിൽ കൊടി ഉയരുമ്പോൾ ലോകത്തിന്റെ ചങ്കും കരളും പാരിസിനൊപ്പം മിടിക്കും. പിന്നീടുള്ള 15 ദിവസങ്ങളിൽ ശ്വാസം അടക്കിപ്പിടിച്ച് ഒളിംപിക്സിലെ ആവേശപ്രകടനങ്ങൾക്കു ഭൂഗോളത്തിന്റെ മുക്കിലും മൂലയിലുമിരുന്നു കായികപ്രേമികൾ സാക്ഷികളാകും. ഒളിംപിക്സിനെക്കുറിച്ച് ഇക്കാര്യങ്ങൾ കേട്ടിട്ടുണ്ടോ?
English Summary:
From Olive Crowns to Gold Medals: The Transformation of Olympic Rewards
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.