ടീം ഇന്ത്യയുടെ ‘വജ്രായുധം’; ബാറ്റർമാരുടെ ‘അന്തകൻ’; അമ്മച്ചിറകിൽ വളർന്ന ജസ്പ്രീത് ബുമ്ര

Mail This Article
×
‘‘ടീം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ മുൻനിരയിൽ ജസ്പ്രീത് ബുമ്ര ഉണ്ടാകും. ബാറ്റർമാരെ സമ്മർദത്തിലാക്കുന്ന ആ പ്രകടനം മികച്ചതായിരുന്നു. പാക്കിസ്ഥാനെതിരെ 15-ാം ഓവറിൽ (മുഹമ്മദ് റിസ്‌വാന്റെ) ആ വിക്കറ്റ് വീഴ്ത്തിയത് കണ്ടു. പിന്നെ 19-ാം ഓവർ, ആ ഓവറിൽ രണ്ട് ബൗണ്ടറികൾ പോയിരുന്നെങ്കിൽ എല്ലാം കൈവിട്ട്പോയേനെ, അവസാന ഓവറിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 10 അല്ലെങ്കിൽ 12 റൺസ് ആയിരുന്നെങ്കിൽ അവർക്ക് വിജയം സാധ്യമായിരുന്നു’’ - ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുമ്രയെ കുറിച്ച് ടീം ഇന്ത്യയുടെ മുൻ പരിശീലകൻ അനിൽ കുംബ്ലെ പറഞ്ഞ വാക്കുകളാണിത്.
English Summary:
Jasprit Bumrah: The Inspirational Journey of Jasprit Bumrah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.