ഒരേയൊരു വൻമതിൽ, ഒടുവിലൊരു കിരീടം; കാലവും ക്രിക്കറ്റും ചേർന്നു കടം വീട്ടുമ്പോൾ

Mail This Article
×
കണ്ണുചിമ്മാതെ, ഉടലും ഉയിരും ഏകാഗ്രമാക്കി ക്രീസിൽ നിന്നു പൊരുതിയ പതിനായിരക്കണക്കിനു മിനിറ്റുകൾ. പക്ഷേ, അർഹിച്ച അംഗീകാരവും ആഘോഷവും ആ താരത്തെ തേടി ഒരിക്കലും വന്നിട്ടില്ല. രാഹുൽ ശരദ് ദ്രാവിഡ്, വെല്ലുവിളികളുടെ സമയത്തു സുരക്ഷ ഉറപ്പാക്കുന്ന വൻമതിലായും അല്ലാത്തപ്പോൾ ആവേശം പകരാത്ത പഴഞ്ചൻ ശൈലിക്കാരനായും ക്രിക്കറ്റ് ആരാധകർ മുദ്രകുത്തിയ ഇന്ത്യയുടെ വിശ്വസ്തതാരം. പോരാട്ടത്തിന്റെ ക്രീസുകളിൽ എന്നും രണ്ടാമൂഴക്കാരനാകാൻ വിധിക്കപ്പെട്ട ആ ക്രിക്കറ്റർക്കായി കാലം കാത്തുവച്ചതാണ് ഈ ട്വന്റി20 ലോകകിരീടം.
English Summary:
Rahul Dravid's Career, Playing Achievements, and Impact as a Coach in Team India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.