പാരിസിൽ ‘ത്രി’മധുരം നുണയാതെ മനു; ലൊസാഞ്ചലസിൽ ഉഷ; മായില്ല, ഒളിംപിക് വേദികളിൽ വീണ ഇന്ത്യൻ കണ്ണീർ ചിത്രങ്ങൾ
Mail This Article
×
ഒളിംപിക്സ്, അതിന് പറയാൻ വിജയങ്ങളുടെ മാത്രമല്ല പരാജയങ്ങളുടെയും കഥകളുണ്ട്. വർഷങ്ങൾ നീളുന്ന കഠിനാധ്വാനത്തിനൊടുവിൽ വിജയപീഠത്തിനരികെ കാലിടറി വീഴുമ്പോൾ നഷ്‌ടപ്പെടലിന്റെ വേദനയ്ക്ക് കാഠിന്യമേറും. ഒളിംപിക്സ് വേദിയിൽ കപ്പിനും ചുണ്ടിനുമിടയിലെ മെഡൽനഷ്ടത്തിന്റെ ദുഃഖം ജീവിതത്തിലുടനീളം അവർക്കൊപ്പമുണ്ടാകും; ഒരു നീറ്റലായി. ആ ഓർമ തന്നെ അവർക്കു വേദനയാണ്. ഒളിംപിക്സ് ചരിത്രത്തിൽ എണ്ണിപറയാവുന്നത്ര മെഡലുകൾ മാത്രം നേടിയിട്ടുള്ള ഇന്ത്യയിൽ നിന്നുള്ള താരങ്ങൾക്ക് ആ വേദനയുടെ ആഴം വളരെ നന്നായി മനസ്സിലാകും. കാരണം ഇന്ത്യയ്ക്കും പറയാനുണ്ട് തീരാവേദന നൽകിയ മെഡൽ നഷ്ടങ്ങളുടെ കഥകൾ. മെഡൽനേട്ടത്തിന് തൊട്ടരികെയെത്തി ഇന്ത്യൻ താരങ്ങൾക്ക് വെറുംകയ്യോടെ മടങ്ങേണ്ടിവന്ന, നഷ്‌ടത്തിന്റെ കണ്ണീർനനവ് പടർത്തിയ
English Summary:
Heartbreaking Near Misses: India's Painful Olympic Medal Losses across the Decades
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.