ADVERTISEMENT

വായ്പകൾ പുനഃക്രമീകരിച്ചു നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ പൊതുവേ വിമുഖത കാണിക്കുകയാണ് പതിവ്. പുനക്രമീകരിച്ചു നൽകിയാൽ ബാങ്കുകളുടെ ബുക്കിൽ നിഷ്ക്രിയാസ്തിയായി മാറും (NPA) ബാങ്കുകൾ ദീർഘകാല നിലനിൽപ്പിനേക്കാൾ ത്രൈമാസ ഫലങ്ങളിൽ ശ്രദ്ധയൂന്നുന്നതിനാൽ ഇതിനു തയാറാകില്ല. ഇപ്പോൾ ആർബിഐ ഇറക്കിയ സർകുലർ പ്രകാരം MSMEകളുടെ നിലവിലുള്ള വായ്പകൾ നിഷ്കൃയാസ്തി എന്ന് ക്ലാസ്സിഫൈ ചെയ്യാതെ തന്നെ ഒറ്റത്തവണ വായ്പ പുനഃക്രമീകരിക്കാൻ ബാങ്കുകൾക്കു സാധിക്കും.

ബാങ്കുകളിൽ നിന്നും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽനിന്നുമുള്ള മൊത്തം വായ്പ 2019 ജനുവരി ഒന്നിനു 25 കോടി രൂപാ കവിയാൻ പാടില്ല.വായ്പ തിരിച്ചടവിൽ മുടക്കം വരുത്തുകയും എന്നാൽ സ്റ്റാൻഡേർ‍ഡ് അസ്സറ്റായി തുടരുകയും ചെയ്യുന്ന യൂണിറ്റുകൾക്കു മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com